” ഇത് സ്പെഷ്യൽ ഭാംഗ് ആണ് “
(കുറുക്കിയ പാലിൽ കശുവണ്ടിയും ബദാമും പച്ച കഞ്ചാവിലയും മറ്റു ചില പച്ചമരുന്നുകളും അരച്ചു ചേർത്തതാണ് ആ പാനീയം എന്ന് പിന്നീട് മനസ്സിലാക്കി ).
അതു കുടിച്ചു കഴിഞ്ഞപ്പോഴേക്കും വലിയ സ്വാമിയും വിനായക സ്വാമിയും എത്തി.
കൊണ്ടു വച്ച ദേവിയുടെ ചെറു വിഗ്രഹത്തിനു മുമ്പിൽ പത്തു മിനിട്ടു പൂജ…
പിന്നീട് സ്വാമിജിയുടെ നിർദ്ദേശങ്ങൾ വിനായകസ്വാമി പരിഭാഷപ്പെടുത്തി.
ഇതായിരുന്നു ചുരുക്കം :
” ശ്യാമവാർത്താളീ ദേവിയുടെ മുമ്പിൽ എല്ലാ മനുഷ്യരും തുല്യരാണ്. ദേവിക്കു മുന്നിൽ മതജാതിവർഗ്ഗവർണ്ണപ്രായഭേദങ്ങളില്ല….
ലിംഗ വ്യത്യാസവുമില്ല…
ആണും പെണ്ണും ഒരു പോലെ…
അവിടെ ബന്ധങ്ങളില്ല…
എന്തെന്നാൽ ബന്ധങ്ങൾ ബന്ധനങ്ങളാണ്…
അതിനാൽ ബന്ധങ്ങളുടെ കെട്ടുപാടുകൾ ഇല്ലാതെ വേണം ഇവിടെ കഴിയാൻ…
അതായത്, അഛൻ, അമ്മ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ് തുടങ്ങിയുള്ള എല്ലാ ബന്ധങ്ങളും പാടേ വിസ്മരിച്ചു വേണം ഇവിടെ കഴിയാൻ…
ഇവിടെ സ്ത്രീയും പുരുഷനും മാത്രം…
എന്തെന്നാൽ സ്ത്രീയും പുരുഷനും ആയിട്ടാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതാണ് ജീവനത്തിന്റെ ആധാരം…
ജീവനത്തിന്റെ ആധാരശില എന്നത് ലൈംഗികബന്ധമാണ്. സംഭോഗപ്രക്രിയയിലൂടെ മാത്രമേ അതിന് ഉദ്ദിഷ്ടപ്രാപ്തിയുണ്ടാകൂ…
അതാണ് ശ്യാമവാർത്താളീദേവിയുടെ അഭീഷ്ടം…
ദേവീകടാക്ഷം സംഭോഗത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ…
അതിനാൽ ബന്ധങ്ങളുടെ തടസ്സമില്ലാതെ സംഭോഗത്തിലേർപ്പെടുക…
ബന്ധങ്ങളില്ല… ആണും പെണ്ണും മാത്രം…
ഇനിയുള്ള ആറു ദിനരാത്രങ്ങൾ സംഭോഗത്തിലൂടെ ദേവീപ്രസാദപ്രാപ്തിക്കായുള്ളവയാണ്…
അതിനാൽ എല്ലാവരും പരസ്പര സംഭോഗത്തിലൂടെ ദേവിയെ പ്രസാദിപ്പിക്കുക..
എല്ലാ ആണും പെണ്ണും തമ്മിൽ ലൈംഗികബന്ധം നടത്തിയിരിക്കണം…
അതു പരസ്പര സമ്മതത്തോടേയും സന്തോഷത്തോടേയും ആയിരിക്കണം…
അതിലൂടെ ഉളവാകുന്ന ആനന്ദത്തിലൂടെയാണ് ദേവീകടാക്ഷം ഉണ്ടാകുക…
ആരും ഒഴിവാകരുത്…