“ചരട് തയ്യാർ… ഞാൻ കെട്ടണോ അതോ…” നേരിയവെട്ടത്തിലും കക്ഷിയുടെ നോട്ടം തൻ്റെ മുലകളിൽ ആണെന്ന് വ്യക്തം.
“ഉസ്താദ് കെട്ടികൊടുത്താളെ…” അത് കേട്ടതും കക്ഷി പോയി. അൽപ്പം കഴിഞ്ഞ് തിരികെയെത്തി.
“ഉപ്പ നല്ല മയക്കത്തിൽ… ഉമ്മയും കിടക്കുന്നു… ഞാൻ ഇറങ്ങട്ടെ…” വീണ്ടും മുലകളിൽ നോക്കി അയാൾ മറുപടിക്ക് കാത്തു.
“മഴ മാറിയിട്ട് പോയാൽ പോരെ???” ഒരു മര്യാദയ്ക്ക് ഞാൻ ചോദിച്ചുവെങ്കിലും, മറുപടിയായി അയാൾ മറ്റൊരു ചരട് ഉയർത്തിക്കാണിച്ചു.
“കെട്ടിയോനിൽനിന്നും അകന്ന് കഴിയുന്ന പൊരേലെ പെണ്ണുങ്ങൾക്ക് പ്രത്യേകം മന്ത്രിച്ച ചരടാ ഇത്…. ഇത് കെട്ടിയാൽ പിന്നെ കെട്ടിയോൻ മറ്റാർക്കും അടിമപ്പെടൂല്ല …” താൻ തൻ്റെ അവസ്ഥ ഓർത്തു. കെട്ടിയോൻ ഉള്ളതും ഇല്ലാത്തതും കണക്ക്. ഈ ചരട് കെട്ടിയാൽ ഇച്ചിരി അടുപ്പം തന്നോട് കാട്ടിയാൽ അത്രയും ആയി.
“എങ്കിൽ അത് താ… ഞാൻ പിന്നെ കെട്ടിയെക്കാം…”
“അത് പറ്റില്ല… മന്ത്രിച്ചു ആൾ തന്നെ കെട്ടണം.. എങ്കിലേ ഗുണം കിട്ടൂ…”
“എങ്കിൽ കെട്ടിക്കോ…” ഞാൻ കൈ നീട്ടി.
“അത് പറ്റൂല്ല… ഇത് അരയിൽ കെട്ടുന്നതാ…”
ഞാൻ തൃശങ്കുവിൽ ആയി. ഉസ്താദിനേക്കൊണ്ട് അരയിൽ കെട്ടിക്കുക എന്നുവച്ചാൽ… മാത്രവുമല്ല, താൻ അടിപ്പാവാട ഇട്ടിട്ടുമില്ല.
“ഞാൻ പാവാട ഇട്ടിട്ട് വരാം… ഒരു മിനിറ്റ്..” മനസ്സിൽ ഒരൊറ്റ ചിന്ത മാത്രം.. കെട്ടിയോൻ തരുന്ന പണം, വസ്ത്രം, സ്വർണ്ണം അതോടൊപ്പം ഇത്തിരി സ്നേഹവും. അത് കിട്ടുമെന്നല്ലേ ഉസ്താദ് പറയുന്നത്.
“അതൊന്നും വേണ്ടെന്നെയ്… ഈ ഇരുട്ടിൽ ആര് കാണാനാ… ” ഉസ്താദ് പറഞ്ഞപ്പോൾ മനസ്സ് ചാഞ്ചാടി.